Posts

Showing posts from July, 2015

BetalianZz '$' Night Trip

Image

FEROKE TOWN

Image

The holiday is over! Starting to get ready for the new season with plenty of challenges ahead. - LEO MESSI Muthe Iam Waiting 4 ur Magik

Image

Innu Rathri 6 mani muthal Naale Rathri 6 mani vare All kerala BSNL Network block Aakum EC & COUPON kerilla ; So BE CAREFUL BSNL CUSTOMERS

കലാം പറഞ്ഞതും പഠിപ്പിച്ചതും എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം പണിയെടുക്കുക. നിങ്ങള് എന്നെ സ്നേഹിക്കുന്നുവെങ്കില്. സ്വപ്നം എന്നത് നിങ്ങള് ഉറക്കത്തില് കാണുന്ന ഒന്നലn്ല. അത് നിങ്ങളെ ഉറങ്ങാന് അനുവദിക്കാത്ത ഒന്നാകണം. നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന് ഒരുപാട് നാക്കുകളുണ്ടാകും. എല്ലാ പക്ഷികളും മഴപെയ്യുമ്പോള് ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല് കഴുകന് മാത്രം മഴക്കപ്പുറത്ത് കാര്മേഘങ്ങള്ക്കും മുകളിലൂടെ പറക്കും. വിജയത്തിന്റെ നിര്വചനം വളരെ ശക്തമാണെങ്കില് തോല്വി ഒരിക്കലും ആരെയും മറികടക്കില്ല. വിജയം ആസ്വദിക്കണമെങ്കില് മനുഷ്യന് പ്രയാസങ്ങള് ആവശ്യമാണ്. സൂര്യനെപ്പോലെ തിളങ്ങാന് ആഗ്രഹിക്കുന്നുവെങ്കില് ആദ്യം നിങ്ങള് സൂര്യനെപ്പോലെ എരിയണം. നമ്മള് ഒരോരുത്തരുടേയും കഴിവുകള് ഒരുപോലെയല്ല. എന്നാല് നമ്മുടെ കഴിവുകള് വളര്ത്താന് ലഭിക്കുന്ന അവസരം ഓരോരുത്തര്ക്കും തുല്യമാണ്. മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന് കഴിയില്ല. മനഃസാന്നിധ്യമുള്ള ഒന്നില് പരാജയവുമുണ്ടാകില്ല. ഒരു ദൗത്യത്തില് വിജയിക്കണമെങ്കില് ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസുവേണം. എക്സലന്സ് എന്നത് തുടര്ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല. കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്വലൗകിക തത്വമാണ്. ഒരു പ്രശ്നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില് ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല് ആ പ്രശ്നം നമ്മെ തോല്പ്പിക്കുകയാണ്. വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന് ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്ത്തുക എന്നത് മാത്രമാണ്. സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്ത്തിയിലേക്കും. ഒരാളെ തോല്പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്. ഒരാളെ വിജത്തിലേക്കു എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്. ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്. പ്രയാസങ്ങള് എന്നത് പൊതുവായ ഒന്നാണ്. എന്നാല് ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്. സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്. നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്ക്ക് നല്ല ഭാവി ലഭിക്കും. കൂടുതല് അര്പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്ക്ക് പരാജയത്തെ മറികടക്കാം. ചോദ്യം ചോദിക്കാന് നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത് സര്ഗ്ഗ ശേഷിയുടെ അടയാളമാണ്.

മുന്പ് പല നേതാക്കളുടെയും മരണവാർത്ത കേൾക്കുമ്പൊൾ നാളെ അവധി കിട്ടുമല്ലോ എന്ന് കരുതിയിരുന്ന ഒരു കുട്ടിക്കാലമുണ് ടായിരുന്നു... എന്നാൽ ഇന്നാദ്യമായി കണ്ണ് നിറഞ്ഞു!!!! ഭാരതമെന്ന രാജ്യത്തെ ലോകരാജ്യങ്ങൾക്ക്മുന്നില് അഭിമാനത്തോടെ നിൽക്കാൻ സഹായിച്ച നമ്മുടെ മിസൈൽ മാൻ നമ്മെ വിട്ട് പിരിഞ്ഞു...ഡോക്ടർ അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാം കുട്ടികൾ മുതൽ എല്ലാവരുടെയും മാതൃകാപുരുഷനാണ്. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായിരുന്ന ഈ മഹാത്മാവിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു!!!!!

ഭരണാധികാരിയുടെ വിയോഗത്തിൽ ഇന്ത്യൻ ജനത ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ആത്മാർത്ഥമായി ദു:ഖിക്കുന്ന ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേതുമായ നിമിഷമാവാം ഇത് .

ഒരിക്കല് കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില് എന്ന് ഞാന് ആഗ്രഹിച്ച എക മഌഷ്യന് കോടികണക്കിഌ ഇന്ത്യാക്കാരുടെ റോള് മോഡല്.. ഇന്ത്യാ എറ്റവും കൂടൂതല് സ്നേഹിച്ച മഌഷ്യന് . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മനുഷ്യൻ..., 125 കോടി ജനങ്ങളുടെ പ്രാർത്ഥന അങ്ങയുടെ ആത്മാവിന് കൂടെ ഉണ്ട്.... . ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാത്മാവേ അങ്ങേയ്ക്ക് ആയിരമായിരം അന്ത്യാജ്ഞലി..

ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്ത്തിയ ശ്രീ അബുല് കലാമിന് ആദരാഞ്ജലികള്.

Image

ന്യൂഡൽഹി∙ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം (83) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

--- --- Sent by WhatsApp

'എന്നെ നിങ്ങൾ സ്നേഹിക്കുന്നൂ എങ്കിൽ ഞാൻ മരിച്ചാൽ അവധി കൊടുക്കരുത്‌.. പകരം ഒരു അവധി ദിവസം എനിക്കു വേണ്ടി ജോലി എടുക്കൂ.. - ഡോ. എ പി ജെ അബ്ദുൽ കലാം

ടൂർ ആണ് ജീവിതത്തിൽ വലുതെന്നു വിശ്വസിച്ചു നടക്കുന്ന പ്രധാനമന്ത്രി.... . എന്ത് ചോദിച്ചാലും തെളിവില്ല എന്ന് പറയുന്ന മുഖ്യമന്ത്രി... . ഓണപരീക്ഷ ആയിട്ടും പുസ്തകം കിട്ടാതായപ്പോൾ അത് ചോദിച്ച കുട്ടികളോട് വിദ്യഭ്യാസ മന്ത്രി പറഞ്ഞു "ദസ്ത്കിമ വസ്തമിമ ഐവിൽദത്ത വൽ അ മുസ്താറ ദത്താറ അൽമുക്താറ ജുബർലക്കാ.... . പകച്ചു പോയി എന്റെ ബാല്യം ...

അഖിലേന്ത്യാ മെഡിക്കല് പ്രവേശന പരീക്ഷക്ക് വിദ്യാര്ഥികളെ പരിശോധിച്ചവര് ജീന്സിന്റെ ബട്ടണ് അറുത്ത് മാറ്റുന്നു,ചുരിദാരിന്റെ തുമ്പ് വെട്ടുന്നു, ചെവിയില് ടോര്ച്ചടിക്കുന്നു. ഹോ ഇവരെയൊക്കെ എയര്പോര്ട്ടില് നിയോഗിചിരുന്നെകില് സ്വര്ണ കടത്തും ലഹരിക്കടത്തുമൊക്കെ അന്യം നിന്ന കലാരൂപങ്ങളായേനെ.

1980 മുതൽ 2015 വരെയുള്ള boxoffice No 1 സിനിമകൾ WHO IS THE REAL BOXOFFICE KING ? 1980- അങ്ങാടി (ജയൻ ) 1981-തൃഷ്ണ (മമ്മൂട്ടി ) 1982-പടയോട്ടം (മമ്മൂട്ടി പ്രേംനസീർ ) 1983-കൂടെവിടെ ( മമ്മൂട്ടി ) 1984-അതിരാത്രം (മമ്മൂട്ടി ) 1985-നിറക്കൂട്ട് (മമ്മൂട്ടി ) 1986-രാജാവിന്റെ മകൻ (മോഹൻലാൽ) 1987-ന്യൂ ഡെൽഹി (മമ്മൂട്ടി ) 1988-ചിത്രം (മോഹൻലാൽ ) 1989-ഒരു വടക്കൻ വീരഗാഥ (മമ്മൂട്ടി ) 1990-കോട്ടയം കുഞ്ഞച്ചൻ (മമ്മൂട്ടി ) 1991-ഗോഡ് ഫാദർ (മുകേഷ് ) 1992-പപ്പയുടെ സ്വന്തം അപ്പൂസ് (മമ്മൂട്ടി ) 1993-മണിച്ചിത്രത്താഴ് (മോഹൻലാൽ ) 1994-കമ്മീഷണർ (സുരേഷ് ഗോപി ) 1995-ദി കിംഗ് (മമ്മൂട്ടി ) 1996-ഹിറ്റ് ലർ (മമ്മൂട്ടി ) 1997-ആറാം തമ്പുരാൻ (മോഹൻലാൽ ) 1998-ഹരികൃഷ്ണൻസ് (മമ്മൂട്ടി & മോഹൻലാൽ ) 1999-ഫ്രണ്ട് സ് (ജയറാം ) 2000-നരസിംഹം (മോഹൻലാൽ ) 2001-രാവണ പ്രഭു (മോഹൻലാൽ ) 2002-മീശമാധവൻ (ദിലീപ് ) 2003-ക്രോണിക് ബാച്ചലർ (മമ്മൂട്ടി ) 2004-സേതുരാമയ്യർ സിബിഐ (മമ്മൂട്ടി ) 2005-രാജമാണി ക്ക്യം (മമ്മൂട്ടി ) 2006-ക്ലാസ് മേറ്റ്സ് (പ്രിത്വിരാജ് ) 2007-മായാവി (മമ്മൂട്ടി ) 2008-ട്വന്റി 20 (മൾട്ടി സ്റ്റാർ ) 2009-പഴശ്ശിരാജ (മമ്മൂട്ടി ) 2010-പോക്കിരിരാജ മമ്മൂട്ടി (പ്രിത്വിരാജ് ) 2011-ക്രിസ്ത്യൻ ബ്രതെർസ് (മൾട്ടി സ്റ്റാർ ) 2012-മായമോഹിനി (ദിലീപ് ) 2013-ദൃശ്യം (മോഹൻലാൽ ) 2014-ബാംഗ്ലൂർ days (മൾട്ടി സ്റ്റാർ ) 2015-ഭാസ്കർ ദി റാസ്കൽ (മമ്മൂട്ടി ) TOTAL 36 MOVIES മമ്മൂട്ടി *20 (2 മൾട്ടി സ്റ്റാർ ) മോഹൻലാൽ *10 (3 മൾട്ടി സ്റ്റാർ ) സുരേഷ് ഗോപി *1 (+2 multy guest) ദിലീപ് *2(+2 multy guest) പ്രിത്വിരാജ് *1( +1multy ) ജയന് *1 മുകേഷ് *1 മലയാള സിനിമയുടെ താരരാജാവ് അന്നും ഇന്നും താൻ തന്നെയെന്നു മെഗസ്റ്റാർ മമ്മൂട്ടി അടിവരയിട്ടു പറയുന്നു THE KING OF BOXOFFICE നാഴികക്ക് നാൽപതു വട്ടം ദൃശ്യം ഡാ എന്ന് പുലംബിയാലൊന്നും മലയാള സിനിമയുടെ ചരിത്രം ഇല്ലാതാവുന്നില്ല സൂര്യനെ തൊട്ടവരും മമ്മൂക്കയെ ജയിച്ചവരും ഭൂമി മലയാളത്തിലില്ല ഇനിയൊട്ടു ഉണ്ടാവാനും പോകുന്നില്ല ഓർക്കണം ഓർത്താൽ നന്ന് PROUD TO BE AN IKKA FAN

റാംജിറാവ് സ്പീക്കിംഗ്

Image

വളരെ സന്തോഷം നല്കിയ വാറ്ത്ത തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിച്ച വാറ്ത്ത നമ്മള് ആവേശത്തോടെ സ്വീകരിച്ചു... എന്നാല് കാലം കരുതിവച്ചതുപോലെ ഒരു മനോഹാരിത... ഹൃദയം നല്കിയത് ഒരു ഹിന്ദുവിന്റെ ഹൃദയം സ്വീകരിച്ചത് ഒരു ക്രിസ്ത്യാനി ശസ്ത്രക്രിയക്ക് പണം നല്കുന്നത് ഒരു മുസ്ലിം.... ഈ സ്നേഹം എന്നും നമ്മുടെ ഇടയിൽ നില നിന്നിരുന്നെങ്കിൽ എത്ര അനുഗ്രഹമായേ നേ.....

കുട്ടികാലത്ത് 'ഭൂത'ത്തെ ആയിരുന്നു പേടി... വലുതായപ്പോള് പേടി 'ഭാവി'യെയാണ്... അന്നും ഇന്നും 'വര്ത്തമാന'ത്തിന് ഒരു കുറവുമില്ല...

മഴയല്ല സുനാമി വന്നാലും ഞങ്ങള് എടുക്കും ഫോട്ടോ .. BETALIAN GUYZ Always Rocks

Image

കനത്ത മഴയെ തുടര്ന്ന് നാളെ കണ്ണൂര്, കാസര്കോട്, വയനാട് ജില്ലകളിലെ തേപ്പ്..വാർപ്പ്..ടൈൽസ് തുടങി എല്ലാ പണികൾക്കും നാളെ (20-7-2015) അവധി ആയിരിക്കും എന്ന് വിവിധ മേഽസ്തി മാർ അറിയിച്ചു.

അവസാനം കുളമായ പെരുന്നാളിൽ മനം നൊന്ത് ഫ്രീക്കൻ ഇങ്ങനെ എഴുതി " ഇജ്ജ് പൊളിക്ക് മഴേ അന്റെ പൂതി കെടട്ടെ?"

Mumbu pala thavana mazha kanditundenkilum Mazha oru albuthamayi thoniyath ippozhanuu. ' Pakachu Poi ente Perunnal GD EvNg Qalbzz

eating Puttum Beefum .

ആഘോഷ ദിനങ്ങള്‍ അടുത്ത് വരുമ്പോള്‍ വല്ലാതെ അധികരിക്കുന്ന ചില കാര്യങ്ങളുണ്ട് ഒന്ന് : സന്തോഷം രണ്ട് : ആവേശം മൂന്ന് : തിടുക്കം നാല് : വേഗത അഞ്ച് : അപകടം ഈ അഞ്ചു കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറയാന്‍ സാധ്യതയുള്ള ചില കാര്യങ്ങളുണ്ട് ഒന്ന്‍ : വിവേകം രണ്ട് : ക്ഷമ മൂന്ന് : സംയമനം നാല് : പരിസര ബോധം അഞ്ച് : ആയുസ്സ് അത് കൊണ്ടാണ് ആഘോഷ നാളുകളില്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് നാം കേള്‍ക്കുന്നത് . ആഘോഷ ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ മറ്റു വേളകളേക്കാള്‍ ശ്രദ്ധിച്ചും സൂക്ഷിച്ചും വാഹനം ഓടിക്കുക . ബൈക്ക് യാത്രക്കാരായ കൌമാരക്കാര്‍ സൂക്ഷിക്കുക ജീവിതം പാതി വഴിയില്‍ , തെരുവില്‍ അവസാനിപ്പിക്കേണ്ടി വന്ന പല കുട്ടികളുടെയും അന്തകനാകുന്നത് ബൈക്ക് ആണ് . അതില്‍ നല്ല ഒരു പങ്ക് ആഘോഷ വേളകളില്‍ ആണ് സംഭവിക്കുന്നത്‌ . ബൈക്കില്‍ വല്ലാതെ ചെത്തുമ്പോള്‍ പിറകില്‍ ഒരാളുണ്ട് എന്ന് ഓര്‍ക്കുക . പിറകിലിരിക്കുന്നത് നിങ്ങളുടെ സുഹൃത്ത്‌ അല്ല അവസരം കാത്തിരിക്കുന്ന മരണമാണ് എന്നും ഓര്‍ക്കുക . ആഘോഷ വേളകളില്‍ ഉല്ലാസ യാത്രയ്ക്ക് പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക . പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങുന്നതും കളിക്കുന്നതും കുളിക്കുന്നതും സൂക്ഷിച്ചു വേണം. ബൈക്ക് പോലെ തന്നെ ആഘോഷ വേളകളില്‍ ജീവനെടുക്കുന്ന മറ്റൊരിടം വെള്ളം ആണ് വെള്ളച്ചാട്ടങ്ങള്‍ പുഴകള്‍ അണക്കെട്ടുകള്‍ ഡാമുകള്‍ ഇവയുടെയൊക്കെ ഭംഗി ദൂരെ നിന്ന് ആസ്വദിക്കുക സാഹസത്തിന് മുതിരാതിരിക്കുക ! എത്ര സൂക്ഷിച്ചാലും നടക്കേണ്ടത്‌ നടക്കും എന്നാലും ചിലപ്പോള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല . ആഘോഷങ്ങള്‍ ഇനിയും വരും അടുത്ത കൊല്ലവും ഉണ്ടാകും പക്ഷേ പോയാല്‍ പിന്നെ തിരിച്ചു വരാത്ത ഒന്നുണ്ട് . ജീവന്‍ അത് കൊണ്ട് എപ്പോഴായാലും എവിടെയായാലും ജീവന്‍ വെച്ച് കൊണ്ടുള്ള കളി വേണ്ട ! വിധി മൂലം വരുന്ന ദുരന്തങ്ങള്‍ നമുക്ക് തടയാന്‍ കഴിയില്ല . പക്ഷേ നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് വരുന്ന ദുരന്തങ്ങള്‍ വലിയ വേദന സൃഷ്ടിക്കും . അത് കാലങ്ങളോളം ഉണങ്ങാത്ത മുറിവായി ശേഷിക്കും . നിങ്ങളെ കാത്തിരിക്കുന്നവരുടെ ഉള്ളിലും ഇഷ്ടപ്പെടുന്നവരുടെ മനസ്സിലും !

Image
Image

കോഴി..ബിരിയാണി...+ബാഹുബലി പെരുന്നാൾ...വളരെ.. സിമ്പിളാണു... പവർഫുൾ ...മഴ...ഭയങ്കര. ..പവർഫുള്ളാണു Rainy TriPPpinG.. BaaHuBali 3.2/5 ® AmZnG Movie

ആഘോഷ ദിനങ്ങള്‍ അടുത്ത് വരുമ്പോള്‍ വല്ലാതെ അധികരിക്കുന്ന ചില കാര്യങ്ങളുണ്ട് ഒന്ന് : സന്തോഷം രണ്ട് : ആവേശം മൂന്ന് : തിടുക്കം നാല് : വേഗത അഞ്ച് : അപകടം ഈ അഞ്ചു കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറയാന്‍ സാധ്യതയുള്ള ചില കാര്യങ്ങളുണ്ട് ഒന്ന്‍ : വിവേകം രണ്ട് : ക്ഷമ മൂന്ന് : സംയമനം നാല് : പരിസര ബോധം അഞ്ച് : ആയുസ്സ് അത് കൊണ്ടാണ് ആഘോഷ നാളുകളില്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് നാം കേള്‍ക്കുന്നത് . ആഘോഷ ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ മറ്റു വേളകളേക്കാള്‍ ശ്രദ്ധിച്ചും സൂക്ഷിച്ചും വാഹനം ഓടിക്കുക . ബൈക്ക് യാത്രക്കാരായ കൌമാരക്കാര്‍ സൂക്ഷിക്കുക ജീവിതം പാതി വഴിയില്‍ , തെരുവില്‍ അവസാനിപ്പിക്കേണ്ടി വന്ന പല കുട്ടികളുടെയും അന്തകനാകുന്നത് ബൈക്ക് ആണ് . അതില്‍ നല്ല ഒരു പങ്ക് ആഘോഷ വേളകളില്‍ ആണ് സംഭവിക്കുന്നത്‌ . ബൈക്കില്‍ വല്ലാതെ ചെത്തുമ്പോള്‍ പിറകില്‍ ഒരാളുണ്ട് എന്ന് ഓര്‍ക്കുക . പിറകിലിരിക്കുന്നത് നിങ്ങളുടെ സുഹൃത്ത്‌ അല്ല അവസരം കാത്തിരിക്കുന്ന മരണമാണ് എന്നും ഓര്‍ക്കുക . ആഘോഷ വേളകളില്‍ ഉല്ലാസ യാത്രയ്ക്ക് പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക . പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങുന്നതും കളിക്കുന്നതും കുളിക്കുന്നതും സൂക്ഷിച്ചു വേണം. ബൈക്ക് പോലെ തന്നെ ആഘോഷ വേളകളില്‍ ജീവനെടുക്കുന്ന മറ്റൊരിടം വെള്ളം ആണ് വെള്ളച്ചാട്ടങ്ങള്‍ പുഴകള്‍ അണക്കെട്ടുകള്‍ ഡാമുകള്‍ ഇവയുടെയൊക്കെ ഭംഗി ദൂരെ നിന്ന് ആസ്വദിക്കുക സാഹസത്തിന് മുതിരാതിരിക്കുക ! എത്ര സൂക്ഷിച്ചാലും നടക്കേണ്ടത്‌ നടക്കും എന്നാലും ചിലപ്പോള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല . ആഘോഷങ്ങള്‍ ഇനിയും വരും അടുത്ത കൊല്ലവും ഉണ്ടാകും പക്ഷേ പോയാല്‍ പിന്നെ തിരിച്ചു വരാത്ത ഒന്നുണ്ട് . ജീവന്‍ അത് കൊണ്ട് എപ്പോഴായാലും എവിടെയായാലും ജീവന്‍ വെച്ച് കൊണ്ടുള്ള കളി വേണ്ട ! വിധി മൂലം വരുന്ന ദുരന്തങ്ങള്‍ നമുക്ക് തടയാന്‍ കഴിയില്ല . പക്ഷേ നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് വരുന്ന ദുരന്തങ്ങള്‍ വലിയ വേദന സൃഷ്ടിക്കും . അത് കാലങ്ങളോളം ഉണങ്ങാത്ത മുറിവായി ശേഷിക്കും . നിങ്ങളെ കാത്തിരിക്കുന്നവരുടെ ഉള്ളിലും ഇഷ്ടപ്പെടുന്നവരുടെ മനസ്സിലും !

എല്ലാ കൂട്ടുകാർക്കും എൻറെ ഹൃദയം നിറഞ്ഞ ഈദാശംസകൾ

Image

വ്രത ശുദ്ദിയുടെ പര്യ വേളയിൽ ഏവർക്കും ശിഹാബിന്റെ ഈദ് ആശംസകൾ EID MUBARAK TO ALL MY FRIENDZ

ഈദ് സന്ദേശം . പെരുന്നാൾ മുതൽ മരണം വരെ റമദാനിലെ പോലെ ജീവിക്കുക. . എന്നാൽ . മരണം മുതൽ കാലാകാലം പെരുന്നാൾ പോലെ ജീവിക്കാൻ സാധിക്കും

അച്ഛാ ദിന് വരുന്നതും നോക്കി ഇരിക്കണോ?? ആര് ഭരിച്ചാലും നമ്മുടെ അച്ഛാ ദിന് വരണമെങ്കില് നമ്മള് തന്നെ വിചാരിക്കണം. അനുഭവങ്ങളില് നിന്ന് പാഠം പഠിച്ച്, ജനങ്ങള് ഒരുമിച്ച് ഇറങ്ങണം. വികസനത്തിനും, അഴിമതിക്ക് എതിരെയും. പാര്ട്ടി ഏതായാലും നമ്മുടെ സമീപ പ്രദേശങ്ങളിലെ പട്ടിണി മാറ്റാനും, അല്ലറ ചിലറ മരാമത്ത് പണികളും നമ്മള് വിചാരിച്ചാല് നടക്കും. ഒരു പാരലെല് സര്ക്കാരല്ല ഞാന് ഉദേശിച്ചത്, ഒരു creative സൊസൈറ്റിയാണ്.

കോഴിക്കോട്ടേക്ക് പുറപ്പെട്ടവർ പെൽച്ചക്കുള്ള ഉണക്ക മീന് വാങ്ങി മടങ്ങിയെന്നാണ് ഇപ്പോള് അറിയാൻ കഴിഞ്ഞത്

മാസപ്പിറവി കാണാത്തതിനാൽ മലപ്പുറത്ത് ആയിരത്തോളം പോത്തുക്കളുടെ ആയുസ്സ് ഒരു ദിവസത്തേക്ക് നീട്ടി

എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

Image

ഏറെ കൊട്ടിഘോഷിച്ചു മഴവിൽ മനോരമ കൊണ്ട് വന്ന വ്യത്യസ്തത ഉള്ള ഒരു പരിപാടി ആയിരുന്നു D4 Dance എന്ന റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായ 17കാരി ലൈഗീക സ്വാതന്ത്ര്യത്തിനായി നടത്തിയ മുറവിളി ശ്രദ്ധേയമാകുന്നു. ഫൈനലിലെത്തിയ പെൺകുട്ടി 2 വർത്തത്തോളം ജീവിച്ചതും ഉറങ്ങിയതും ഒക്കെ ഡാൻസ് മാസറ്റാറായ ഷാനു മാസ്റ്റർ എന്നറിയപ്പെടുന്ന സെയ്നു ലാബിദിനൊപ്പം . പെൺകുട്ടി ഇദ്ദേഹത്തോടൊപ്പ ം ജീവിച്ചതാകട്ടെ മാതാ പിതാക്കളുടെ സമ്മത പ്രകാരവും. ഒടുവിൽ ഡാൻസ്മാസ്റ്റർ വേറെ സ്ത്രീയെ കല്യാണം കഴിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഇടഞ്ഞു. നൃത്തം പഠിക്കാനെത്തിയ മകളെ പരിശീലകൻ പീഢിപ്പിക്കുകയും പ്രായപൂർത്തി ആകും മുമ്പേ ലൈഗീകമായി ഉപയോഗപ്പെടുത്തുകയുംചെയ്തു എന്ന് അമ്മ പരാതി നല്കി. മകളെ വിവാഹം ചെയ്യാത്തതിന്റെ പ്രതിഷേധമായിരുന്നു ഇത്. എന്നാൽ ഈ പരാതിക്കെതിരെ പെൺകുട്ടിതന്നെ രംഗത്ത് വന്നും. ഞാനും സെയ്നുവും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്നും ഇതിൽ ഉമ്മയ്ക്കെന്തിനാ പരാതി എന്നും പെൺകുട്ടി പോലീസിൽ മൊഴി നല്കി. ഇതോടെ പോലീസും ആശയക്കുഴപ്പത്തിലായി. ഉമ്മയുടെ പരാതിയിൽ കേസ് വേണ്ടെന്നും ഞങ്ങൾ ഒന്നിച്ച് താമസിച്ചത് ഞങ്ങളുടെ തീരുമാനം ആയിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ചെല്ലു .. ഉമ്മമാരേ ഓടിച്ചെല്ല്.. ഇങ്ങനെ ഈ പെൺകുട്ടി പറയണമെങ്കിൽ അതിനൊരു വഴി ഒരുക്കി കൊടുത്തത് ഹേ ഉമ്മാ നീ തന്നെയാണ്.. ഓട് ഉമ്മമാരേ, പിന്നാലെ ഓടൂ.. ഫ്ലാറ്റും കാറും പണവും ദുന്നവിയായ സുഖങ്ങളും നിന്നെ ഇവിടെ മാടി വിളിക്കുന്നുണ്ട്… സ്വന്തം മക്കളെ പ്രദര്ശന വസ്തു ആക്കാനും അതിലൂടെ ലക്ഷങ്ങൾ കൊയ്യാനും ആയി നടക്കുന്ന മാതാപിതാക്കള്, റിയാലിറ്റിഷോ കളില് മതിമറന്ന് മക്കളെ സന്തോഷത്തോടെ അഴിച്ച് വിടുന്ന നിങ്ങളൊക്കെ അത് അർഹിചിരിക്കുന്നു . നിൻറെ മോളുടെ ശരീരത്തിലെ മാംസള ഭാഗങ്ങൾ കിടന്ന് പിടക്കുന്നത് കണ്ട് വെള്ളമിറക്കി "അടിപൊളി അടുത്ത തവണ ഇതിലും നന്നായി പ്രാക്ടീസ് ചെയ്ത് പെർഫോമൻസ് ചെയ്യണം" എന്ന് പറഞ്ഞ് നിൻറെ മോളുടെ ശരീരത്തിന് മാർക്കിടുന്ന ആഭാസത്തിൻറെ അങ്ങേയറ്റത്തെ അഴിഞ്ഞാട്ടത്തിൽ കൊണ്ടു പോയി പെൺമക്കളെ തൾളുന്നമാതാപിതാക്കളെ.... ഇന്നേറ്റവും വൃത്തികെട്ടവളായ ി മാറിയിരിക്കുന്നു മുസ്ലിം പെണ്ണ്. പറയുമ്പോൾ സങ്കടവും ലജ്ജയും തോന്നുന്നു. ആ കുട്ടിയുടെ ഉമ്മ ഇപ്പൊ പഠിച്ചു ഇനി മറ്റുള്ള ഉമ്മമാർ എന്നാണാവോ പഠിക്കാ…? മത വിദ്യാഭ്യാസം കളഞ്ഞു ദുനിയാവിന്റെ സുഖത്തിന് പിന്നാലേ പോകുമ്പോള് ഇത് പോലെയുള്ള തിരിച്ചടികള് ഇനിയും ഉണ്ടാകും. നിങ്ങളൊക്കെ മുസ്ലിംകള് എന്നു പറയുന്നതില് ഞങ്ങള് ലെജ്ജിക്കുന്നു............

Advanced EID MUBARK

--- --- Sent by WhatsApp

ലയണല് മെസ്സി അര്ജന്റീനയുടെ നായകന് മെസ്സിക്കെതിരെ പലരും ഉന്നയിക്കുന്ന ആരോപണം ആണ് ബാര്സയ്ക്ക് വേണ്ടി കളിക്കുന്ന മെസ്സി അര്ജന്റീനയില് കളി മറക്കുന്നു എന്ന്. സത്യത്തില് അത് എന്താണ് ബാര്സയില് മെസ്സിക്ക് അധികം മിഡ് ഫീല്ഡില് ഇറങ്ങി കളിക്കേണ്ടി വരുന്നില്ല. കാരണം അവിടെ മിഡ് ഫീല്ഡിലെ ആക്രമണ ചുമതല ഏറ്റെടുക്കാന് എന്നും അവിടെ ലോകോത്തര താരങ്ങള് രണ്ടുപേര് ഉണ്ട് ഡെക്കോ റൊണാള്ദീഞ്ഞോ ചാവി ഇനിയസ്റ്റ റാക്കി ഇനിയസ്റ്റ അതുകൊണ്ട് മെസ്സിക്ക് മുന്നേറ്റ നിരയിലെ കാര്യങ്ങള് മാത്രം ശ്രദ്ധിച്ചാല് മതി. മാത്രമല്ല, ബാര്സയില് മെസ്സിക്ക് ഫുള് ഫ്രീഡം ആണ്. എവിടെ വേണമെങ്കിലും കയറി കളിക്കാം. എന്നാല് അര്ജന്റീനയിലെ അവസ്ഥ എന്താണ് അര്ജന്റീനയില് രണ്ടു ഡിഫന്സ് മിഡ് പിന്നെ ഒരു അറ്റാക്കിങ്ങ് മിഡ് ആണ് കളിക്കുന്നത് ഒന്നുകില് മഷരാണോയും ഗാഗോയും അല്ലെങ്കില് മഷരാണോയും ബിലിയയും അറ്റാക്കിംഗ് മിഡില് ഡി മരിയയും കാണും, അപ്പൊ മെസ്സി ചിലരെ പോലെ ബോക്സില് പോയ് പെനാല്ടി കിട്ടാന് പെറ്റു കിടക്കില്ല. മിഡ് ഫീല്ഡില് ഇറങ്ങി കളിക്കും. അര്ജന്റീനയില് സബല കോച്ചായിരിക്കുന്ന സമയതാണ് അര്ജന്റീന കളി മാറ്റിയത്. അതുവരെ മെസ്സിയെ കണ്ടിടത്തെലാ൦ മാറി മാറി പരീക്ഷിക്കല് ആയിരുന്നു. സബല്ല ഡിഫന്സ് മിഡില് മഷരാണോയെ നിര്ത്തി ഇടതു വിങ്ങില് ഡി മരിയയെയും വലതു വിങ്ങില് മാക്സി റോഡ്രീഗ്രസ്സിനെയും കളിപ്പിക്കാന് തുടങ്ങി. തന്റെ നാഷണല് ടീമിന് വേണ്ടി മെസ്സി അടിച്ച ഗോളുകളില് കൂടുതലും പിറന്നത് ആ സമയത്ത് തന്നെയായിരുന്നു. ഇതേ സബല്ല തന്നെ ലോക കപ്പില് പ്രതിരോധത്തില് ഊന്നി കളിപ്പിച്ചു. ടീമിന് വേണ്ട രീതിയില് മെസ്സിയും കളിച്ചു. റിക്വല്മിയെ പോലൊരു മിഡ് ഫീല്ഡ് ജനറല് ഉണ്ടായിരുന്ന സമയത്ത് മെസ്സിയെ പോലൊരു താരത്തെ ഉപയോഗിക്കാന് കഴിയാത്ത കോച്ചുമാരെ ചീത്ത വിളിക്കുന്നതിനു പകരം മെസ്സിയെ ചീത്ത വിളിക്കുന്നത് എന്തിനാണ് എന്ന് മനസിലാവണില്ല. ഇനി മഞ്ഞ പൊട്ടന്മാര് മറഡോണ പറഞ്ഞത് ആണ് താങ്ങി വരുന്നത് എങ്കില് മറഡോണ പറഞ്ഞ മറ്റൊരു കാര്യവും മഞ്ഞപോട്ടന്മാര്‍ അങ്ങീകരിക്കേണ്ടി വരും. അത് മറ്റൊന്നുമല്ല "പെലെയെക്കാള് കേമന് മെസ്സിയാണ്" എന്ന കാര്യം ഇനി ആരൊക്കെ കുറ്റം പറഞ്ഞാലും ഇവന് ഞങ്ങള്ക്ക് ചങ്കാണ്, കാരണം എവിടെയോ കിടന്ന അര്ജന്റീന ഇന്ന് ഫിഫ റാങ്കിങ്ങില് ഒന്നാമത് ആണ്. ഇവന് ക്യാപ്ടന് ആയ ശേഷം കളിച്ച എല്ലാ ടൂര്ണമെന്റിലും ടീം ഫൈനല് കളിച്ചിട്ടുണ്ട്. അതിലെല്ലാം ബെസ്റ്റ് പ്ലയര് ഇവനാണ് അതാണ് ഞങ്ങളുടെ മെസ്സി ലിയോ മെസ്സി എന്നും ലയണല് മെസ്സി എന്നും അറിയപ്പെടുന്ന ലയണൽ മെസ്സി

Image

ഫേസ്ബുക്കിന്റെ കാണാ ചതിയിലൂടെ കോന്നിയിലെ പെണ്കുട്ടികള് ജീവന് കളഞ്ഞപ്പോള് അറിയാതെയെങ്കിലും നമ്മള് ചിന്തിച്ചതാണ്. ഈ കുട്ടികള്ക്ക് എന്ത് പറ്റി? ലോകം ഇന്ന് നമ്മുടെ വിരല്ത്തുമ്പിലാണ്. ലോകത്തെവിടെയുള്ള ആളുമായും എവിടെയിരുന്നും കാണാം സംസാരിക്കാം. ഫോട്ടോയും വീഡിയോയും എല്ലാം കൈമാറുകയും ചെയ്യാം. കുറച്ചു വര്ഷങ്ങള്ക്കു മുമ്പു വരെ അല്പം അകലെയുള്ള ബന്ധുവിനേയോ സുഹൃത്തിനേയോ ഒരു അത്യാവശ്യ കാര്യം അറിയിക്കണമെന്നുണ്ടങ്കില് വലിയ പാടായിരുന്നു. കത്തുകള് പോസ്റ്റ്മാന് കൊടുത്താല് കൊടുത്തു. പിന്നെ ടെലഫോണായി. ഒരു ഫോണ് കണക്ഷന് കിട്ടാനായി നമ്മള് എത്ര വര്ഷമാ കാത്തിരുന്നത്. പണക്കാരായ അയല് വീടുകളിലെ ഔദാര്യം കൊണ്ടു മാത്രം നമുക്ക് ചില ഫോണുകള് വന്നു. പിന്നെ ഏക ആശ്രയം ടെലഫോണ് ബൂത്തുകളായിരുന്നു. അവിടെ നിന്ന് നമ്മുടെ വളര്ച്ച വളരെ പെട്ടെന്നായിരുന്നു. വാര്ത്താവിനിമയ രംഗത്തെ അസൂയാവഹമായ വളര്ച്ച ഇന്ത്യയിലും വന്നു. റിലയന്സ് ഉള്പ്പെടെയുള്ള സ്വകാര്യ കമ്പനികളെക്കൂടി ഈ രംഗത്തേയ്ക്ക് കൊണ്ടു വന്നതോടെ ഇന്ത്യയിലെ കുഗ്രാമങ്ങളില് പോലും മൊബൈലായി. ഒരു കാലത്ത് ഫോണ് കണക്ഷനായി വര്ഷങ്ങളായി കാത്തിരുന്നവര്ക്ക് നിമിഷ നേരം കൊണ്ട് മൊബൈല് കണക്ഷനായി. അതോടെ ബഹുഭൂരിപക്ഷവും ലാന്ഡ് ഫോണ് വേണ്ടന്നു വച്ചു. പകരം പല വിലയിലുള്ള സ്മാര്ട്ട് ഫോണ് ചാകരയായി. രണ്ടായിരം രൂപയ്ക്ക് മുകളില് സ്മാര്ട്ട് ഫോണ് കിട്ടുന്ന അവസ്ഥയായി. എന്തിന് ചൈനാ ഫോണും സെക്കന്ഡ് ഹാന്ഡ് ഫോണും പോലും വിപണിയില് സുലഭം. ഒരു വീട്ടിലെ എല്ലാവര്ക്കും ഫോണായി. സ്കൂളില് പഠിക്കുന്ന കുരുന്നുകള്ക്ക് മുതല് അന്ത്യശ്വാസം വലിക്കാന് കിടക്കുന്ന മൂത്തപ്പന്മാര്ക്കുവരെയായി സ്മാര്ട്ട് ഫോണ്. നമ്മുടെ ലോകം മാറിയതോടെ നമ്മളിലും ആ മാറ്റം വന്നു. ഒരുകാലത്ത് കമ്പ്യൂട്ടറുകളില് മാത്രം സാധ്യമായിരുന്ന ഇന്റര്നെറ്റ് ഇപ്പോള് എല്ലാ സ്മാര്ട്ട് ഫോണുകളിലും ലഭിക്കും. അതോടെ ലോകത്തിലെ എല്ലാം സാധാരണക്കാര്ക്ക് സ്വന്തമായി. എന്നുകരുതി എല്ലാമൊന്നും സാധാരണക്കാര്ക്ക് വേണ്ട. അവര്ക്ക് സമയം കൊല്ലാനായി അല്പം ചാറ്റ് അല്പം മസാല... അങ്ങനെ ഓര്ക്കുഡും ഫേസ്ബുക്കും വാട്സ് ആപും അവരുടെ സിരകളില് പതിഞ്ഞു. ഓര്ക്കുഡ് ആളില്ലാക്കളരിയായപ്പോള് അവിടെ ഫേസ്ബുക്ക് രാജാവായി. ഇപ്പോള് ആ സ്ഥാനത്തേയ്ക്ക് വാട്സ് ആപും എത്തി. ലോകത്തുള്ളവരെ ഒരു കുടക്കീഴില് സുഹൃത്തുക്കളാക്കാന് കഴിയുന്ന ഈ പുതിയ മീഡിയയെ എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഭാര്യയ്ക്കും ഭര്ത്താവിനും കുട്ടികള്ക്കും വെവ്വേറെ അക്കൗണ്ടുകളായി. അവര് അവരുടേതായ ടേസ്റ്റിനുള്ള കൂട്ടുകാരെ കണ്ടെത്തി. എന്നാല് പലരും ചതിക്കുഴികള് കണ്ടില്ല. ഭര്ത്താവ് ഭാര്യയെ മറച്ചും ഭാര്യ ഭര്ത്താവിനെ മറച്ചും കുട്ടികള് അച്ഛനമ്മമാരെ മറച്ചും എന്തിന് സുഹൃത്തുക്കള് സുഹൃത്തുക്കളെ മറച്ചു പോലും ബന്ധങ്ങളുണ്ടാക്കി. ആ ബന്ധങ്ങള് ആഴത്തിലായതോടെ ചാറ്റിംഗിന്റെ സമയവും നീണ്ടു. ടൈപ്പ് മാത്രം ചെയ്തും ഫോണ് ചാറ്റ് വഴിയും നേരിട്ട് കാണുന്ന വീഡിയോ ചാറ്റു വഴിയും തങ്ങളുടെ സ്വകാര്യതകള് പോലും പലരും കൈമാറുന്നു. ഈ ചാറ്റിങ്ങിന് സമയമില്ല. പകലോ അര്ധ രാത്രിയോ ബസിലോ കിടക്കയിലോ ഒക്കെയാകാമല്ലോ. ഫോണിലായതിനാല് ആരും ശ്രദ്ധിക്കുകയുമില്ല. ആരും ചതിക്കുഴികളോ, ഞാന് ഭാര്യയാണ്, ഭര്ത്താവാണ് അത് പാടില്ലെന്നോ ഒന്നും ചിന്തിക്കാറില്ല. എല്ലാവര്ക്കും താല്ക്കാലിക സുഖം വേണം. ഇലക്ട്രോണിക്സ് തരംഗം നല്കുന്ന കുമിളപോലുള്ള സുഖം. ഈ ബന്ധങ്ങള് എന്നെങ്കിലുമൊരുനാള് പങ്കാളി തിരിച്ചറിയുമ്പോള് ആകെ പുകിലാകുന്നു. പിന്നെ ചോദ്യം ചെയ്യലായി. തനിക്കാകാമെങ്കില് എനിക്കെന്താ എന്ന ചോദ്യം ഉയരും. അതോടെ ഉത്തരം നല്കാനാകാതെ ഫേസ്ബുക്കിനേയും വാട്സ് ആപിനേയും ശപിക്കും. ഇന്നിപ്പോള് ലോകത്ത് നടക്കുന്നത് അതാണ്. പല മലയാളി കുടുംബങ്ങളും ഈ ഫേസ്ബുക്കും വാട്സ് ആപും കാരണം തകര്ച്ചയുടെ വക്കിലാണ്. ഭര്ത്താവ് ഭാര്യയെ മറച്ച് പിടിക്കുന്നു. ഭാര്യ ഭര്ത്താവിനെ മറയ്ക്കുന്നു. ഈ മറയ്ക്കലുകള് ഒരുനാള് വെളിയിലാകുന്നതോടെ എല്ലാം ശുഭം. ഇപ്പോള് കുട്ടികള് പോലും ഫേസ്ബുക്കിലും വാട്സ് ആപിലും ആസക്തരാണ്. പല കുട്ടികളും ഒരു സൗഹൃദത്തിനായി തുടങ്ങുന്നതാണ് ഈ കൂട്ടായ്മ. പക്ഷെ സ്നേഹത്തിന്റേയും പ്രേമത്തിന്റേയും പുത്തന് വാതായനങ്ങള് തുറക്കുന്ന ഈ കൂട്ടായ്മ അവരെ മറ്റൊരു ലോകത്തെത്തിക്കുന്നു. പക്ഷെ സൗഹൃദം വഴിവിട്ട് സ്വപ്ന ലോകത്തെത്തുന്നതോടെ കാര്യം കൈവിടുന്നു. പലരും അറിയാതെ കഴുകന്മാരുടെ വലയിലാകുന്നതോടെ എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കും. കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്ത്ഥികള്ക്ക് സംഭവിച്ചതും ഇതു തന്നെയാണ്. ഫേസ്ബുക്ക് കൂട്ടായ്മ വരുത്തിയ വിന. അത് കൊണ്ട് അവര് എന്ത് നേടി? കണ്ണീരുകുടിക്കാന് വേറാരുമില്ല, അവരുടെ അച്ഛനും അമ്മയും മാത്രം. ഇത് നമുക്കൊരു പാഠമാണ്. ആതിരയും രാജിയും ആര്യയും നമ്മുടെ സഹോദരിമാരോ മക്കളോ ആണെങ്കില് നമുക്ക് ചിന്തിക്കാന് കഴിയുമോ? കഴിയില്ല. അതെ, അത് നമ്മുടെ കുടുംബത്തിലും ഉണ്ടാവാതിരിക്കട്ടെ.

നട്ടെല്ലുള്ള പൊലിസ് ഓഫിസറെന്നു ഖ്യാതി നേടിയ ആളാണ് ഋഷിരാജ് സിങ്. ഏതു തസ്തികയില് നിയമിച്ചാലും അവിടെ അദ്ദേഹം ഹീറോ ആകും. ആന്റി പൈറസി സെല്ലിന്റെ തലവന് ആയിരുന്നപ്പോള്‍ വ്യാജ സി.ഡി പിടി കൂടാന് സിങ് ഇറങ്ങി തിരിച്ചു. സാധാരണ ഗതിയില് പൊലിസ് കയറി ചെല്ലാന് മടിക്കുന്ന ഇടങ്ങളില് വരെ ചെന്ന് വ്യാജ സി.ഡി പിടിച്ചു. സര്ക്കാരില് സമ്മര്ദം വന്നപ്പോള് ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. വി.എസ് സര്ക്കാറിന്്റെ കാലത്തെ മൂന്നാര് ഓപറേഷന് ടീമില് ഋഷിരാജ് സിങ് ഉണ്ടായിരുന്നു. വി.എസ് അയച്ച മൂന്നു പൂച്ചകളില് ഒരാള്. പിന്നീട് കേന്ദ്ര ഡെപ്യൂട്ടെഷനിലായിരുന്നു സിങ്. അത് കഴിഞ്ഞു തിരിച്ചത്തെിയപ്പോള് ട്രാന്സ്പോര്ട്ട് കമ്മിഷനറായി. അഴിമതിയില് മുങ്ങി കുളിച്ച വകുപ്പിനെ നേരെയാക്കാന് ശ്രമിച്ചെന്ന് മാത്രമല്ല, സംസ്ഥാനത്ത് ഗതാഗത നിയമ ലംഘകര്ക്ക് പേടി സ്വപ്നവുമായി അദ്ദേഹം. സര്ക്കാരിന് തലവേദന ആയപ്പോള് ട്രാന്സ്പോര്ട്ട് വകുപ്പില് നിന്നും സിങ് തെറിച്ചു എ.ഡി.ജി.പി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് പിന്നീട് പ്രത്യക്ഷപ്പെടുന്നത് കെ.എസ്.ഇ.ബി യുടെ ചീഫ് വിജിലന്സ് ഓഫീസറായാണ്. അധികമാരും അറിയാതെ കിടന്ന തസ്തിക ഋഷിരാജ് സിങ് വന്നതോടെ ആകെ മാറി. കേരളത്തില് ഇങ്ങനെയൊരു ഉദ്യോഗസ്ഥന് ഉണ്ടെന്നും വൈദ്യുതി മോഷ്ടിക്കുന്നവരെ അദ്ദേഹം കയ്യോടെ പിടി കൂടുമെന്നും ജനം അറിഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ ചില വ്യവസായ യൂണിറ്റുകളുടെ ഊര്ജ്ജ മോഷണം സിങ് കയ്യോടെ പിടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലന്സ് ടീം കടന്നു ചെന്നു . മുന് മന്ത്രി ടി.എച് മുസ്തഫയും കലാഭവന് മണിയുമൊക്കെ കുടുങ്ങിയത് അങ്ങിനെയാണ്. സ്വാഭാവികമായും ഋഷിരാജ് സിങ്ങിനെ മാറ്റണമെന്ന ആവശ്യം ഉയര്ന്നു . മാധ്യമങ്ങള് ഒച്ചപ്പാടുണ്ടാക്കുമെന്നതിനാല് സര്ക്കാര് മടിച്ചു. പക്ഷേ , മുത്തൂറ്റ് ഗ്രൂപ്പില് കയറിയപ്പോള് കളി മാറി. സിങ്ങിന് ഓര്ക്കാപ്പുറത്ത് കസേര തെറിച്ചു. തിരുവനന്തപുരത്തെ മുത്തൂറ്റിന്്റെ എയര് ലൈന് കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗര്ഭ കേബിള് വഴി വൈദ്യുതി ചോര്ത്തിയത് കണ്ടു പിടിച്ചതാണ് ഋഷിരാജ് സിങ് ചെയ്ത കുറ്റം. തിരുവരാഹം കെ.എസ്.ഇ.ബി സെക്ഷന് പരിധിയിലാണ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാന് വിജിലന്സ് വിഭാഗം ഒരുങ്ങുമ്പോഴേക ്കും ഋഷിരാജ് സിങ്ങിന്റെ സ്ഥലം മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം. സായുധ പൊലിസ് വിഭാഗത്തിന്റെ എ.ഡി.ജി.പിക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ല. ഋഷിരാജിനെ പോലൊരാളെ തളച്ചിടാന് ഇതിലും പറ്റിയ മറ്റൊരു തസ്തികയില്ല . ഋഷി രാജ് സിംഗ് നു വേണ്ടി സംസാരിക്കാൻ ഒരു പത്രം \ ചാനൽ കളെയും കണ്ടില്ല. ഇദ്ദേഹത്തിനെ പിന്തുണക്കാൻ ദേശ സ്നേഹികൾ ആയ എല്ലാവരോടും അഭ്യർത്ഥിക്കുന്നു .

25 വര്ഷം നീണ്ട ബന്ധത്തിന് വിരാമമിട്ട് ഐകര് കസിയസ് റയല് മാഡ്രിഡ് വിടുന്നു. റയലില് നിന്ന് പോര്ച്ചുഗീസ് ക്ളബായ പോര്ട്ടോ എഫ്.സിയിലേക്കാണ് കസിയസ് കൂടുമാറുന്നത്. മാഞ്ചസ്റ്റര്യുണൈറ്റഡ് ഗോള്കീപ്പര് ഡേവിഡ് ഡി ഗീയാണ് കസിയസിനു പകരക്കാരനായി സാന്റിയോഗോ ബെര്ണബ്യുവിലെത്തുന്നത്. 1990ലാണ് കസിയസ് റയല് യൂത്ത് ടീമിലെത്തിയത്. ഒമ്പതുവര്ഷങ്ങള്ക്കു ശേഷം വിഖ്യാതമായ റയല് ഗോള്വലക്കു കീഴിലെ കാവല്ഭടനായി കസീയസെത്തി. കസിയസിന്െറ ചോരാത്ത കരങ്ങളുടെ കരുത്തില് റയലിന്െറ ഷോകേസിലെത്തിയത് നിരവധി കിരീടങ്ങളാണ്. റയലിന്െറ മൂന്ന് ചാമ്പ്യന്സ് ലീഗ് കിരീടങ്ങളിലും അഞ്ചു ലാലിഗ കിരീടങ്ങളിലും കസീയസ് പങ്കാളിയായി. ! . ഇനിയും ഇതുപോലെ ഒരുപാട് വീര ചരിത്രം ആവർത്തിക്കാൻ കഴിയ ട്ടെ എന്ന് ആശംസിക്കുന്നു..

Image

ശ്രദ്ധിക്കുക.... പ്രീയ സുഹൃത്തുക്കളേ.. .......നിങ്ങളുടെ അറിവിലേക്കായി... അടിയന്തിരമായി നിങ്ങള് വീട്ടുകാരോട് അറിയിക്കേണ്ട പ്രധാനപ്പെട്ട കാര്യം...... കുട്ടികളെ തട്ടികൊണ്ടുപോകാന് കേരളത്തിലേക്ക് ഇത്തരേന്ത്യയില്‍ നിന്ന് മുന്നൂറിലധികം സ്ത്രീകള് കേരളത്തില് എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് അറിയിക്കുന്നു. ...ഇത്തരം കാര്യങ്ങള് പോലീസ് ശക്തമായി അന്വേഷിക്കുന്നുണ്ട്. നമ്മള് വിജിലന്റ് ആകുക....വീട്ടില് എല്ലാവരെയും അറിയിക്കുക ..കുട്ടികളെ സൂക്ഷിക്കുക...വീട്ടിലും സമീപത്തും എത്തുന്ന സ്ത്രീകളേയും അപരിചിതരേയും നിരീക്ഷിക്കുക...സംശയം തോന്നിയാല് പൊലീസിന് വിവരം അറിയിക്കുക...........നമ്മുടെ കുട്ടികളെ സംരക്ഷിക്കുക.....എല്ലാ സുഹൃത്തുക്കളും ഇത് ഒരു അറിയിപ്പായി എടുക്കുക...

ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻭﺭﺣﻤﺔ ﺍﻟﻠﻪ ﻭﺑﺮﻛﺎﺗﻪ .. പരിശുദ്ധ റമദാൻ പരിസമാപ്തിയിലെക്കു നീങ്ങുന്നു. കഴിഞ്ഞ് പോയ ദിനരാത്രങ്ങൾ പൂർണാർത്തത്ത്തിൽ ഉപയോഗപ്പെടുത്തിയവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയെല്ലാം ഉൾപെടുത്തുമാറാകട്ടെ . നമ്മുടെ കൂട്ടത്തിലെ പലരും പല രോഗങ്ങളാൽ പ്രയാസം നേരിടുന്നവരാണ് ,പലരും അത് അറിയിക്കാൻ പോലും പ്രയാസപ്പെട്ടു മറച്ചു പിടിക്കുന്നു , എല്ലാം അറിയുന്ന നാഥാൻ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും ദൂരീകരിച്ച് പൂര്ണ ആരോഗ്യവും ശിഫയും നല്കി അനുഗ്രഹിക്കുമാരാകട്ടെ .നമ്മെയും നമ്മുടെ കുടുംബത്തെയും പാപ മോചനവും നരഗ മോചനവും നല്കുന്ന സൌഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപെടുത്തി ജന്നാത്തുൽ ഫിർദൌസിൽ ഉന്നതമായ സ്ഥാനം നല്കി അനുഗ്രഹിക്കുമാരാകട്ടെ ... ആമീൻ

ഇന്ന് റമളാനിലെ 23-)o രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച രാവാണ്.. ലൈലത്തുൽ ഖദ്റ് പ്രതീക്ഷിക്കാവുന്ന ഒറ്റ യി ട്ട രാവ്... ഈ രാവായിരിക്കും ഒരു പക്ഷേ നിങ്ങളുടെ രാവ്... എപ്പോഴും നിങ്ങളായിത്തീരാൻ കൊതിക്കുന്ന ആ വ്യക്തിത്വത്തിലേക്കുള്ള വഴിത്തിരിവിന്റെ രാവ്... നഷ്ടപ്പെട്ടാൽ തീരാ നഷ്ടമായിപ്പോവുന്ന ആ രാവ്... അടുത്ത റമളാനിൽ നമ്മളുണ്ടാവുമോയെന്നറിയില്ല... നമ്മുടെ ഒരായുസ്സ് മുഴുവൻ കൊണ്ട് ചെയ്യാൻ കഴിയുന്നതിനേക്കാൾ അമൽ ചെയ്യാൻ ഭാഗ്യം ലഭിച്ചേക്കാവുന്ന രാവ്... തൗബ ചെയ്ത് മടങ്ങുക ആരാധനകളാൾ ഈ രാവ് ധന്യമാക്കുക... ദുആയിൽ എന്നേയും ഉൾപ്പെടുത്തുക... നാഥൻ തൗഫീക്ക് ചെയ്യട്ടെ

അങ്ങനെ റമളാനിലെ ഡ്രസ്സ് എട്ക്ക്ണ പത്തായി!!!!

Image

Dheenul Islam (ദീനുല്ഇസ്ലാം) വിശുദ്ധ ഖുര്ആന്റെ 100 നിര്ദേശങ്ങള് - Read & Share =================== പരമാവധി കൂട്ടുകാരില് എത്തിക്കാന് എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. 1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള് പ്രാര്ത്ഥിക്കരുത്. (28:88) 2. നന്മ കല്പ്പിക്കണം തിന്മ വിരോധിക്കണം. (31:17) 3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135) 4. പരദൂഷണം പറയരുത്. (49:12) 5. മറ്റുളളവരെ പരിഹസിക്കരുത്. (49:11) 6. അസൂയ അരുത്. (4:54) 7. ചാരവൃത്തിയും ഒളിഞ്ഞു കേള്ക്കലും അരുത്. (49:12) 8. കള്ളസാക്ഷി പറയരുത്. (2:283) 9. സത്യത്തിന്ന് സക്ഷി പറയാന് മടിക്കരുത്. (2:283) 10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19) 11. പരുഷമായി സംസാരിക്കരുത്. (3:159) 12. ആളുകളോട് സൌമ്യമായ വാക്കുകള് പറയണം. (20:44) 13. ഭൂമിയില് വിനയത്തോടെ നടക്കണം. (25:63) 14. നടത്തത്തില് അഹന്ത അരുത്. (31:18) 15. അഹങ്കാരം അരുത്. (7:13) 16. അനാവശ്യ കാര്യങ്ങളില് മുഴുകരുത്. (23:3) 17. മറ്റൊരാളുടെ തെറ്റുകള് കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199) 18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36) 19. അതിഥികളെ സല്ക്കരിക്കണം.(51:26) 20. പാവങ്ങള്ക്ക് ഭക്ഷണം നല്കാന് പ്രേരിപ്പിക്കണം.(107:3) 21. അനാഥകളെ സംരക്ഷിക്കണം. (2:220) 22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10) 23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273) 24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264) 25. വിശ്വസിച്ചേല്പിച്ച വസ്തുക്കള് തിരിച്ചേല്പിക്കണം. (4:55) 26. കരാര് ലംഘിക്കരുത്.(2:177) 27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34) 28. നന്മയില് പരസ്പരം സഹകരിക്കണം.(5:2) 29. തിന്മയില് സഹകരിക്കരുത്.(5:2) 30. നീതി പ്രവര്ത്തിക്കണം. (5:8) 31. വിധി കല്പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58) 32. ആരോടും അനീതി ചെയ്യരുത്. (5:8) 33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152) 34. സത്യവും അസത്യവും കൂട്ടിക്കലര്ത്തരുത് (2:42) 35. വഞ്ചകര്ക്ക് കൂട്ടു നില്ക്കരുത്. (4:105) 36. സത്യത്തില്നിന്ന് വ്യതിചലിക്കരുത്. (4:135) 37. പിശുക്ക് അരുത്. (4:37) 38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29) 39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10) 40. ധനം ധൂര്ത്തടിക്കരുത്. (17:29) 41. ലഹരി ഉപയോഗിക്കരുത്. (5:90) 42. മദ്യം കഴിക്കരുത്. (5:90) 43. കൈക്കൂലി അരുത്. (2:188) 44. പലിശ അരുത്. (2:275) 45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32) 46. കൊലപാതകം അരുത്. (4:92) 47. ചൂത് കളിക്കരുത്. (5:90) 48. മറ്റുള്ളവര്ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38) 49. ഊഹങ്ങള് അധികവും കളവണ്; ഊഹങ്ങള് വെടിയണം. (49:12) 50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12) 51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3) 52. ഭാഗ്യ പരീക്ഷണങ്ങള് അരുത്.(5:90) 53. ഭൂമിയില് കുഴപ്പം ഉണ്ടാക്കരുത്. (2:60) 54. മനുഷ്യര്ക്കിടയില് ഐക്യത്തിന്ന് ശ്രമിക്കണം. (49 :9) 55. നിങ്ങള് പരസ്പരം ഭിന്നിക്കരുത്. (3:103) 56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13) 57. ദൈവ ഭകതനാണ് നിങ്ങളില് ശ്രേഷ്ടന്. (49:13) 58. കാര്യങ്ങള് പരസ്പരം കൂടിയാലോചിക്കണം. (42:38) 59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190) 60. യുദ്ധ മര്യാദകള് പലിക്കണം (2:191) 61. യുദ്ധത്തില് നിന്ന് പിന്തിരിയരുത്. (8:15) 62. അഭയാര്ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6) 63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170) 64. പൌരോഹിത്യം പടില്ല 65. സന്ന്യാസം അരുത്. (57:27) 66. നഗ്നത മറക്കണം (7:31) 67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108) 68. കോപം അടക്കി നിര്ത്തണം (3:134) 69. സമ്മതം കൂടതെ അന്യരുടെ വീട്ടില് പ്രവേശിക്കരുത്. (24 :27) 70. രക്ത ബന്ധമുള്ളവര് തമ്മില് വിവാഹം അരുത്. (4:23) 71. മാതാക്കള് മക്കള്ക്ക് പൂര്ണ്ണമായി മുലയൂട്ടണം. (2:233) 72. മാതാ പിതാക്കള്ക്ക് നന്മ ചെയ്യണം (17:23) 73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23) 74. മാതാപിതാക്കളുടെ സ്വകര്യ മുറിയില് അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58) 75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282) 76. കടം വീട്ടുവാന് ബുദ്ധിംട്ടുന്നുവെങ്കില് വിഷമിപ്പിക്കരുത്. (2:280) 77. ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116) 78. സ്ത്രീകള് മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33) 79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള് ക്ക് അനന്തരം നല്കണം. (4:7) 80. സ്ത്രീകള്ക്കും സ്വത്തവകാശം ഉണ്ട്. (3:195) 81. സ്ത്രീ ആയാലും പുരുഷനായാലും കര്മ്മങ്ങള്ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195) 82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്കണം. (4:34) 83. ആര്ത്തവ കാലത്ത് ലൈംഗിക സമ്പര്ക്കം അരുത് (2:222) 84. പ്രപഞ്ചത്തിലെ അല്ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191) 85. വിജ്ഞാനം നേടുന്നവര്ക്ക് ഉന്നത പദവി നല്കും. (58:11) 86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247) 87. ആരാധനലയങ്ങളില് നിന്ന് ആളുകളെ തടയരുത്. (2:114) 88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108) 89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285) 90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125) 91. ആരാധന വേളയില് നല്ല വസ്ത്രം അണിയണം. (7:31) 92. മതത്തില് നിര്ബന്ധിക്കാന് പാടില്ല. (2:256) 93. ഒരാള്ക്ക് കഴിയാത്തത് അയാളെ നിര്ബന്ധിക്കരുത്. (2:286) 94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286) 95. അനാചാരങ്ങള്ക്കെതിരെ പോരാടണം. (5:63) 96. വര്ഗ്ഗീയത അരുത്. (49 :13) 97. ദൈവത്തോട് മാത്രം പ്രാര്ത്ഥിക്കുന്നവര്ക്ക് നിര്ഭയത്വം നല്കും. (24:55) 98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20) 99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53) 100. ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29) എന്തെങ്കിലും പാകപ്പിഴവുകള് സംഭവിച്ചിട്ടുണ് ടെങ്കില് സര്വ്വ ശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ..ആമീന്..

നമ്മൾ നമ്മുടെ താഴെ ഉള്ളവരിലെക്ക് നോക്കി ജീവിക്കാൻ പറഞ്ഞ തിരു വചനം എത്ര മഹത്തരം..എങ്കിൽ കാണാം നമുക്ക് സ്വർഗതുല്യമായ ജീവിതം..

പ്രേമം എന്ന സിനിമ ഇന്റർ നെറ്റിൽ അപ്ലോഡ് ചെയ്തതുമായി ബന്ദപ്പെട്ട് മൂന്ന് പ്ളസ്ടു വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തിരിക്കുന്നു എന്ന ഒരു വാർത്ത പരക്കുന്നുണ്ട് ... സത്യമാണെങ്കിൽ സെൻസർ കോപ്പിയാണ് പുറത്തായത് എന്ന് ഒച്ച വെച്ചിരുന്ന പ്രിയ Anwar Rasheed വല്ല സ്കൂളിലോ അംഗനവാടിയിലോ ആണോ ഈ സിനിമ സെൻസറിന് കൊടുത്തിരുന്നത് ... അല്ലാതെ എങ്ങിനെയാണിത് ഈ കുട്ടികൾക്ക് കിട്ടിയത് ?? എങ്ങിനെയാണ് പുറത്തായത് എന്ന ന്യൂസല്ലേ ആദ്യം പോലീസും പുറത്ത് വിടേണ്ടത് ... വമ്പന്മാരെ രക്ഷിക്കാൻ ജനങ്ങളേയിട്ട് വല്ലാതെ അങ്ങ് പ്രേമിപ്പിക്കല്ലേ....

കളിക്കാൻ മറന്നതല്ല നീ...കളിക്കാതിരുന്നതും അല്ല...കാലിൽ ഓരോ തവണപന്ത് ലഭിക്കുമ്പോഴുംഎതിരാളികൾ വളഞ്ഞിട്ട്അക്രമിക്കുകയായിരുന്നു....ഏതൊരു താരത്തെയുംവിമർശിക്കാനുള്ളഅവകാശ ംഎല്ലാവരിലും നിക്ഷിപ്തമാണ്...എന്നാൽ ,വിമർശനം അർഹിക്കുന്നകളി കളിച്ചവന്മാരെ കയ്യടിച്ച്സീകരിക്കുന്ന ചിലരെഞങ്ങൾ കണ്ടിട്ടുണ്ട്...എന്ത് കൊണ്ടാണ് ഇവർമെസ്സി കോപ്പയിൽ പരാജയമായിരുന്നുഎന്ന് പറയുന്നത് ?ഒരു ഗോൾ മാത്രമാണ്ലിയോ നേടിയത് ...സമ്മതിക്കുന്നു ....പക്ഷെ ,ടീം നേടിയ മിക്ക ഗോളിലുംമെസ്സി സ്പർശം ഉണ്ടായിരുന്നു ....പന്ത് കാലിൽ ലഭിക്കുമ്പൊഴെല് ലാംകൂടെയുള്ളവർക്ക്കൈമാറി ...മിക്കവരും അത് പാഴാക്കിപതിയെ കൂടുമാറി ....ലിയോയുടെ ചലനങ്ങളെമനസ്സിലാകാത്തവരെ പോലെടീമിലുള്ള ചിലർ പന്ത് തട്ടി ....കളിച്ചതിനേക്കാൾകൂടുതൽമറ്റുള്ളവരെ കളിപ്പിക്കുകയാണ് ചെയ്തത് പലപ്പോഴും .....വിമർശിക്കുന്നവരുടെ വാക്കുകൾകേട്ടാൽ തോന്നും ഈ മനുഷ്യൻആദ്യ കളിയിൽ ഒരു ഗോൾ അടിച്ചതിനു ശേഷം പിന്നീടുള്ളകളികളിൽ ഗ്രൗണ്ടിൽപട്ടം പറത്തികളിക്കുകയ ായിരുന്നെന്ന്...,ഫൈനലിൽ ഒരു ജനതയുടെമുഴുവൻ പ്രതീക്ഷയുംമെസ്സിയിലായിരുന്നു എന്ന്തന്നെ പറയാം....കളിയിലുടനീളം അത് മെസ്സിയെസമ്മർദത്തിലാഴ്ത്തി എന്നുംപറയാതെ വയ്യ....എതിരാളികൾ കെണിയൊരുക്കിഇരയ െ പിടിക്കുന്നത് പോലെയാണ്പലപ്പോഴ ും ലിയോയെഫൌൾ ചെയ്ത് വീഴ്ത്തിയത് ....ഇല്ല ലിയോ ,ഇന്നലെയുംഒരുപാട് പേരുടെ മനസ്സിൽതാങ്ങൾ തന്നെയാണ് വിജയിച്ചത്....വ ിമർശനങ്ങൾനമ്മക്ക് വിഷയല്ലാന്ന്....ഈ മനുഷ്യനെ കുറ്റം പറയുന്നവരുംഎതിർ ടീമിലെ കളിക്കാരുംചെയ്യുന്നത് ഏകദേശം ഒരേകാര്യം തന്നെയാണ്...ഒരു ടീം പരാജയപ്പെട്ടാൽ, അല്ലെങ്കിൽഒരു ടീമിനെ പരാജയപ്പെടുത്താൻഒരു താരത്തെവളഞ്ഞിട്ട് അക്രമിക്കുന്നു...ഇന്നലെ HiguaiN പെനാൽറ്റിപാഴാക്കിയപ്പോൾ തന്നെനമ്മുടെ മുത്ത് മുഖം തിരിച്ച്നടക്കാൻ തുടങ്ങിയിരുന്നു...ലിയോയുടെ കണ്ണുനീരിൽആരെങ്കിലുമൊക്കെമഴവില ്ല്കാണുന്നുണ്ടാകും....ഇദ്ദേഹത്തെ നോക്കിപലരും പരിഹസിച്ച്പൊട്ടിച്ചിരിക്കുന്നു മുണ്ടാകും....അതിനുമപ്പുറം നമുക്കെന്ത് വേണം...അവരത് തുടരട്ടെ ....ആരെന്ത് പറഞ്ഞാലുംഅവസാന നാൾ വരെയും ഞങ്ങൾടെഫുട്ബോൾ സ്വപ്നങ്ങൾതാങ്ങൾക്ക് കീഴിലായിരിക്കും....ലവ് യൂ ലിയോ ...ForeVer

Image

കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിജയികളുടെ പോഡിയത്തിലേക്ക് നോക്കിയപ്പോൾ കോപ്പ കിരീടം ആയി ചിലെയെ കണ്ടു, മികച്ച ഗോളിക്കുള്ള അവാർഡ് ആയി ബ്രാവോയെ കണ്ടു, മികച്ച യുവതാരം ആയി മുറില്ലോയെ കണ്ടു, ടോപ് സ്കോറർ പുരസ്കാരം വാർഗാസിന്റെ കയ്യിലും കണ്ടു. എന്നാൽ ടൂർണമെന്റിന്റെ മികച്ച താരത്തെ എങ്ങും കണ്ടില്ല. ഇന്റെർനെറ്റിലും, വാർത്ത ചാനലിലും ഒന്നും അതിനെ പറ്റി വാർത്തകൾ കണ്ടില്ല. 2011 ഇൽ സുവാരസ് നേടിയ ആ പുരസ്കാരം ഇത്തവണ ആരാണ് നേടിയത്? അൽപം വൈകി ആണ് അറിഞ്ഞത്. മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ട ലയണൽ മെസ്സി, ആ പുരസ്കാരം സ്വീകരിക്കാൻ വിസ്സമതിച്ചു എന്ന്. വിമർശകരെ ഇവിടെ നിങ്ങൾക്ക് ജയിക്കാൻ കഴിഞ്ഞില്ല. ലയണൽ മെസ്സിയുടെ ദേശസ്നേഹത്തെ പറ്റി " വായിൽ വന്നത് കോതയ്ക്ക് പാട്ട്" എന്ന മട്ടിൽ ചിലയ്ക്കുന്ന എല്ലാ ഫെയ്സ്ബുക്ക്/ ട്വിറ്റെർ ഫുട്ബോൾ നിരൂപകർ ഒരു നിമിഷത്തേയ്ക്ക് എങ്കിലും തങ്ങളെ ഓർത്തു ലജ്ജിച്ചിരിക്കണം. വ്യക്തിപരം ആയ നേട്ടങ്ങൾക്ക് മെസ്സി എന്നും രണ്ടാം സ്ഥാനമേ കല്പിച്ചിട്ടുള്ളൂ. ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയപ്പോൾ തല കുനിച്ചു നിൽക്കുന്ന അയാളുടെ മുഖം ഇന്നും മനസ്സിൽ ഉണ്ട്. ലോകകപ്പിൽ പരാജയപ്പെട്ടപ്പോഴും, കോപ്പയിൽ പരാജയപ്പെട്ടപ്പോഴും അയാൾ ആരെയും പഴിച്ചില്ല. സഹതാരങ്ങളെയോ, കോച്ചിനെയോ കുറ്റപ്പെടുത്താതെ മുഴുവൻ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് അയാൾ ചെയ്തത്. ഇന്നലെ മത്സര ശേഷം സഹകളിക്കാർ കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ടീം ജാക്കറ്റ് തേടുമ്പോൾ, ഏകനായി മൈതാനത്തിന്റെ മദ്ധ്യേ ഇരിക്കുക ആയിരുന്നു അയാൾ. ഒരു പക്ഷെ അയാൾ ആ തണുപ്പ് അറിഞ്ഞു കാണില്ല. തോൽവിയുടെ ദു:ഖത്താൽ മരവിച്ചിരികണം അയാളുടെ മനസ്സ്. ഹൃദയ ഭേദകം ആയിരുന്നു ആ കാഴ്ച. ഇതേ സമയം അയാളുടെ കുടുംബം ചിലിയൻ ആരാധകരാൽ ആക്രമിക്കപ്പെട്ടത് ആ മനുഷ്യൻ ഒരു പക്ഷെ അറിഞ്ഞു കാണില്ല. അതും ആഘോഷിച്ചു, 5 ഇഞ്ച് സ്ക്രീനിൽ വിമർശിക്കുന്ന സോഷ്യൽ മീഡിയ നിരൂപകർ. ഇപ്പോൾ ടെലിവിഷനിലും കണ്ടു, നമ്മുടെ നാട്ടിലെ ഫുട്ബോൾ ബുജികൾ പ്രസംഗിക്കുന്നത്. അർജ്ജന്റീന തോറ്റു അല്ലെങ്കിൽ ചിലെ ജയിച്ചു എന്നതിലും വാർത്ത മെസ്സിക്ക് കിരീടം നേടാൻ ആയില്ല, മെസ്സി പരാജയപ്പെട്ടു എന്നതാണ്. കഴിഞ്ഞ ദിവസം "ഹേമമാലിനി സഞ്ചരിച്ച കാർ അപകടത്തിൽ, നടിക്ക് പരിക്ക്" എന്ന തലക്കെട്ടോടെ വന്ന ഒരു വാർത്ത ഓർത്തു പോകുന്നു. ഒരു കുഞ്ഞു ആ അപകടത്തിൽ മരിച്ചത് അവർക്ക് വാർത്തയല്ല. അതെ മനോഭാവം ആണ് അവർക്ക് മെസ്സിയുടെ കാര്യത്തിലും. സച്ചിൻ തെണ്ടുൽകർ ആണ് മറ്റൊരു ഇര. സച്ചിൻ 100 അടിച്ചാൽ ഇന്ത്യ പരാജയപ്പെടും പോലും . ടീം അംഗങ്ങൾ രണ്ടക്കം കടന്നു കാണില്ല, സച്ചിൻ 100 അടിച്ചതാണ് തോൽവിക്ക് കാരണം എന്നായിരുന്നു അവരുടെ വാദം . സച്ചിൻ എപ്പോ വിരമിക്കണം, സച്ചിൻ എങ്ങനെ കളിക്കണം എന്ന് പറയാൻ കുറെ പേർ അന്നും ഉണ്ടായിരുന്നു . സച്ചിന്റെ കരിയറിന്റെ അവസാന കാലത്ത് ആണ് സോഷ്യൽ മീഡിയ സജീവം ആയതു. അല്ലെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തെ നേരത്തെ വിരമിപ്പിക്കുമായിരുന്നു നമ്മുടെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും . ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും, മുൻ നായകൻ ഗാംഗുലിയും ഇവരുടെ ഇരകൾ ആണ്. ഈ പരാജയം കൊണ്ട് ലയണൽ മെസ്സി തളർന്നു പോകില്ല. അയാളുടെ കരിയറിലെ എറ്റവും പ്രധാനപ്പെട്ട നാളുകൾ ആണ് ഇനി വരാൻ പോകുന്നത്. അയാൾക്ക് നടന്നേ പറ്റൂ. സച്ചിൻ തെണ്ടുൽകർ സ്വീകരിച്ച അതെ പാത ആണ് മെസ്സിയും സ്വീകരിക്കേണ്ടത് . "Enjoy the game & chase your dreams. Never find shortcuts. Dreams come true" .

Image

sorry friends kaliyude karyam paranju aarudeyenkilum manassu vedhanipichittundenkil sorry

ഒരുവര്ഷംമുമ്പ് ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തില്‍ നിരാശയോടെ താഴേക്കു കുമ്പിട്ടുനിന്ന ലയണല് മെസ്സിയുടെ ദൃശ്യം കണ്ണില്നിന്നു മാഞ്ഞിട്ടില്ല. ലോകകപ്പിലെ ഏറ്റവുംമികച്ച താരത്തിനുള്ള സ്വര്ണപ്പന്ത് കൈകളിലിരുന്നിട്ടും മെസ്സിയുടെ കണ്ണുകള് തുളുമ്പിനിന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അര്ജന്റീനയെ വിട്ടുനില്ക്കുന്ന സുവര്ണമുഹൂര്ത്തം വഴിമാറിപ്പോയതിന്റെ നിരാശയായിരുന്നു മെസ്സിയുടെ മുഖത്ത്. . കൈ അകലത്ത് നിന്ന് വഴുതി പോയ ലോകകിരീടം.... അതിൻ പകരം ആകാൻ വേറെ ഒന്നിനും ആകില്ല. പക്ഷെ അന്ന് പറ്റിയ മുറിവിൽ ഒരു ഇത്തിരി ആശ്വസം അതിനു വേണ്ടി ഇന്ന് ഇറങുന്നു..... കളിക്കാരൻ എന്ന് നിലയിൽ തെളിയിക്കാൻ ഒന്നും ഇല്ലാ. പക്ഷെ കോപ്പ അമേരിക്ക കിരീടം മെസ്സിക് വേണം... താൻ സ്നേഹിക്കുന്ന അർജെന്റിന എന്ന് രാജ്യതിൻ വേണ്ടി.... നിർഭാഗ്യം എന്ന ചെകുത്താനെ തോൽപ്പിക്കാൻ അർജെന്റിനയുടെ ഈ കപ്പിത്താൻ കഴിഞാൽ കപ്പ് ഞങൾ എടുക്കും... വാമോസ് അർജന്റീന ♡

Image

'പത്ത് മക്കളെ നോക്കി വളർത്താൻ ഒരു ഉമ്മാക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. എന്നാൽ ഒരു ഉമ്മാനെ നോക്കാൻ പത്ത് മക്കള്ക്ക് വളരെ ബുദ്ധിമുട്ടാണ്.. 'നിനക്ക് ഭാര്യയെ ഇനിയും ലഭിക്കും ; എന്നാൽ ഇനിയൊരു ഉമ്മയെ ലഭിക്കില്ല .. 'നീ താമസിച്ചാൽ ഭാര്യ ക്ഷീണത്താൽ ഉറങ്ങിയേക്കാം.. എന്നാൽ നിന്നെ കാത്തിരിക്കാൻ ക്ഷീണമില്ലാത്ത വ്യക്തി.. അതാണ് ഉമ്മ....

ബ്രാ ഫാൻസ് 23 കൊല്ലത്തിൽ കപ്പ് കിട്ടാത്ത ടീമാണോ അർജൻ്റീന എന്നാ ഇത് കാണുക ഇതിൽ സീനിയർ ചാമ്പ്യൻഷിപ്പു മാത്രമേ കൊടുത്തിട്ടുള്ളൂ FIFA Confederations Cup 1992 അറിയാല്ലോ) Kirin Cup 1992 , 2003 ( South America, Europe, Asia, and Africa ഈ നാലു ഭൂഗണ്ടങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾ തമ്മിലുള്ള ടുർണമെൻ്റാണിത്) Copa Lipton 1992 ഫുട്ബോൾ ചക്രവർത്തിമാരായ അർജൻ്റീനയും ഉറുഗ്വായും തമ്മിൽ കളിക്കുന്നതാണ് ഇപ്പോൾ അർജൻ്റീനയും ബ്രസീലും കളിക്കുന്ന സൂപ്പർ ക്ലാസികോ പോലെ ) Copa América 1993 അറിയാല്ലോ ) Artemio Franchi Trophy 1993 കോപ്പാ അമേരിക്കാ ചാമ്പ്യൻമാരും യൂറോ കപ്പ് ചാമ്പ്യൻമാരും തമ്മിലുളള കളി ,കോൺഫെടറേഷൻ പോലെ) Olimpics champions 2004 , 2008 അറിയാല്ലോ .കിട്ടാത്ത മുന്തിരി പുളിക്കും ) Pan American Games 1995 ,2003 ഒളിംപിക്സ് പോലെ ബട്ട് ഇത് അമേരിക്കയിലുള്ള ടീമുകൾ മാത്രമേ ഉണ്ടാകൂ ) പിന്നെ 27 കൊല്ലം കപ്പടിക്കാതിരുന്ന ഒരു കാലം ബ്രസീലിനുണ്ടായിരുന്നു മറന്നു പോകരുത് 1922-1949 പിന്നെ വേറെയും ഒരു 24 വർഷം 1970 - 1994 ഈ 24 വർഷത്തിനിടക്ക് ഒരു കപ്പ് മാത്രമാണ് ബ്രസീലിൻ്റെ സമ്പ്യാദ്യം ഞങ്ങൾക്കിട്ട് ഉണ്ടാക്കാൻ വരുബോൾ ഇത് മറക്കരുത് ഇത് ടീം വേറെയാ മകളെ

DQ and AMAL CUTE PAIR

Image

My Instagram

Image

Morning Selfie

Image
--- --- Sent by WhatsApp

VAMOS ARGENTINA

Image